News
രാഷ്ട്രീയം പറയുന്ന പെണ്ണുങ്ങള്‍ പോ,ക്കു കേ.സും വെ,ടി,കളുമായി കാണുന്നവര്‍ക്ക് സ്ത്രീകള്‍ ലൈം.ഗി.ക ഉത്തേജന ഉപകരണങ്ങള്‍ മാത്രം: ജെസ്‌ല മാടശ്ശേരി തുറന്ന് പറയുന്നു !!
ഹരിത വിഷയത്തില്‍ ലീ.ഗി.നെ വിമര്‍ശിച്ച ആ.ക്ടി.വിസ്റ്റ് ജെസ്‌ലയ്ക്ക് നേരെ വി.മ.ര്‍ശനങ്ങള്‍ ശക്‌തമായി ഉയര്‍ന്നിരുന്നു. തന്നെ തെ.റി.വിളിച്ചു പു.ള.കിതരാകുന്ന നേതാക്കന്മാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ശ.രീ.രത്തില്‍ പെയിന്റിങ് ചെയുന്നത് മ.സാ.ജ് മാത്രമാണെന്ന് ചിന്തിക്കുന്നവര്‍ ലൈം.ഗി.ക ദാ.രി.ദ്ര്യം അനുഭവിക്കുന്നവര്‍ ആണെന്നും ഇരുട്ടില്‍ ഷ.ക്കീ.ലയെ ആ.സ്വ.ദിച്ചിട്ടു പകലില്‍ അവരെ ത.ള്ളി.പറയുന്ന മാ.ന്യ.ന്മാര്‍ ആണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ജെസ്‌ല പറയുന്നു.
തെ.റി വിളിച്ച് പു.ള.കിതരാകുന്നവരോടും മാദ്ധ്യമങ്ങളോടുമാണു്. ലൈം.ഗി.ക അധിക്ഷേപം കൊണ്ട് അഭിപ്രായങ്ങളെ അ.ടി.ച്ച.മര്‍ത്താന്‍ ശ്രമങ്ങള്‍ എത്ര പ്രാകൃതമാണന്നും, അവര്‍ എത്ര പ്രാകൃതരാണന്നും ചിന്തിക്കേണ്ടത് അത് ചെയ്യുന്നവരാണ്. തെ.റി വിളി മാത്രം രാഷ്ട്രീയ പ്ര.ത്യേ.യശാസ്ത്രമായി സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനത്തിനും, അതിന്റെ നേതാക്കള്‍ക്കും അതുമാത്രമാണ് ആ.യു,ധം. അമിതാധികാര പ്രയോഗം കൊണ്ടും, അടി ഉറച്ചു പോയ പുരുഷാധിപത്യ മനോഭാവം കൊണ്ടും ഒരു അഭിപ്രായം പറയുകയും, പ്രതികരിക്കുകയും, രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്യുന്ന സ്ത്രീയെ, ലൈം.ഗി.ക തെ.റി വിളിച്ചും, പോ.ണ്‍ സ്റ്റാ.റാ.യി ചിത്രീകരിച്ചും ആനന്ദ നിവൃത്തി കൊള്ളുന്നവര്‍ പു.രു.ഷ.ലിം.ഗം മാത്രം ഉപയോഗിച്ചാണ് ചിന്തിക്കുന്നത്. രാഷ്ട്രീയം പറഞ്ഞാല്‍ അവള്‍ പോ.ക്കു കേസും, വെ.ടി.ക.ളുമായി കാണുന്നവര്‍ സ്ത്രീകളെ കാണുന്നതു് ലൈം.ഗി.ക ഉപകരണങ്ങളായും, ലൈം.ഗി.ക ഉ.ത്തേ.ജ.നത്തിന് ഉപയോഗപ്രദമായ ഉപകരണങ്ങളുമായി മാത്രമാണ്.
ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ക്യാന്‍വാസ് ആക്കുന്നതിനെ, ശ.രീ.ര.ത്തില്‍ മ.സ്സാ.ജ് ചെയ്യുന്നതായി മനസ്സിലാക്കുന്ന നേതാവും, അയാള്‍ക്ക് കൈയ്യടിക്കുന്ന അടിമകളായ അണികളും, അതിലെ ചിത്രം വര എന്ന കലയെ കാണുന്നത് മ.സാ.ജ് ചെയ്യുക എന്ന സു,ഖാ,നു,ഭൂ,തിയില്‍ ആണങ്കില്‍ അവര്‍ കലയെ പോലും കാണുന്നത് ലിം.ഗം. കൊണ്ടാണു. ഒട്ടും സി.വി.ലൈസ്ഡ് ആകാത്തതിന്റെ പ്രശ്നമാണത്. ചാനല്‍ ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുക്കുന്നതിന്റെ യോഗ്യതയാണ് തെ.റി അ.ഭി.ഷേ.കക്കാര്‍ ചോദിക്കുന്നത്. നിങ്ങളുടെ ലൈം.ഗി.ക അധിക്ഷേപങ്ങള്‍ നിരന്തരമായി ഏറ്റുവാങ്ങുന്നു എന്നത് തന്നെയാണ് എന്റെ യോഗ്യത. ഭാരത സ്ത്രീകളുടെ ഭാ.വ.ശു.ദ്ധി, നിങ്ങളെ അംഗീകരിക്കുന്ന, നിങ്ങള്‍ക്കു വഴങ്ങുന്ന നിങ്ങളുടെ സ്പെ.ക്.ട്രത്തില്‍ മാത്രം ഒതുങ്ങുന്ന സ്ത്രീകളെ കാണുന്നത് കൊണ്ടു മാത്രമാണ്.
അത് നിങ്ങളുടെ തലച്ചോറിന്റെ വികാസത്തിന്റെ പ്രശ്നമാണ്. അത് കൊണ്ടാണു് ഫാത്തിമ തെ.ഗ്ളി.യമാരെയും എന്നെയും ഒരു പോലെ നിങ്ങള്‍ക്ക് വെ.ടി.യെന്നും പ.ട.ക്കമെന്നും ഒക്കെ വിശേഷിപ്പിക്കാന്‍ കഴിയുന്നത്. നേതാക്കളുടെ അ.പ്ര.മാ.ധിത്വം സ്വന്തം അടിമകളായ അണികളോട് മാത്രം മതി. അത് പൊതുവിടത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ നില്‍ക്കരുത്.സ്ത്രീകളുടെ നാവിന് ച.ങ്ങ.ല ഇട്ടു കൊണ്ടുള്ള നിങ്ങളുടെ സ്ത്രീ സംരക്ഷണത്തിന്റെ കാലം ഒക്കെ കഴിഞ്ഞു പോയി. ഗോത്ര ജനതയുടെ കാലത്തെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളില്‍ നിന്ന്, ആധുനിക സമൂഹം സ്ത്രീയെ മുന്നോട്ടു് കൊണ്ടു പോയിരിക്കുന്നു എന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങള്‍ ഇപ്പോഴും ഈ നൂറ്റാണ്ടിലേക്ക് വരാന്‍ ഒട്ടകം കിട്ടാതെ നില്‍ക്കുന്ന ഗോ.ത്ര നേതാക്കള്‍ മാത്രമാണ്. എന്റെ രാഷ്ട്രീയം പുരുഷനേയും, സത്രീയെയും ഒരു പോലെ പരിഗണിക്കുന്നതാണു്.
ഫെ.മി.നി.സം പുരുഷ വി.രോ.ധ.മാണന്ന ഒറ്റ ബുദ്ധി നിങ്ങളോട് ആരാണ് പറഞ്ഞു തന്നത്.? നിങ്ങളുടെ സ്ത്രീ.വി.രു.ദ്ധ.തയെ ആണ് തുറന്നു കാണിക്കുന്നത്, അല്ലാതെ അതിലൂടെ മനു.ഷ്യ.ത്വ വി.രു.ദ്ധമായ പുരുഷ വി.രോ.ധം, ലിം.ഗ.വി.വേചനം ഒന്നും എന്റെ രാഷ്ട്രീയമേ അല്ല. ചാ.പ്പ അടിച്ച് ഓ.രി.യിട്ട്, ആളെക്കൂട്ടി പൊതു സമൂഹത്തില്‍ അഭിപ്രായം പറയുന്നത് കൊണ്ട് പോ.ണ്‍ സ്റ്റാ.റെ.ന്നും, വെ.ടി.യെന്നും, ശ,രീ,രം വി.ല്‍.ക്കു.ന്നവളെന്നും ആ,ക്രോ.ശിച്ച്, രാഷ്ട്രീയം പറയുന്നവരെ വ്യ,ക്തി അ,ധി,ക്ഷേപം നടത്തി ശ്രദ്ദ തിരിച്ചു് നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് മനസ്സിലാക്കാനാനുള്ള ബൗ.ദ്ധി.ക ആരോഗ്യം ഈ സമൂഹം ആര്‍ജിച്ചിട്ടുണ്ടു്. അത് നിങ്ങള്‍ കാണുന്ന സ്പെ.ക്.ട്രത്തിനും, നിങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള പ്രി.സ്സത്തി.നും പുറത്തായത് കൊണ്ടാണു് നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്തത്.
ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്താല്‍ ആ ചാനല്‍ ന.ശിച്ചു എന്നൊക്കെ മു.റ.വിളി കൂട്ടുന്നത് എത്രത്തോളം അപഹാസ്യമാണ് ഹേ.? നിങ്ങളുടെ അഭിപ്രായങ്ങള്‍ വിഴുങ്ങുന്നവരെയും, നിങ്ങളെ പോലെ ചിന്തിച്ചു കൊണ്ടു തന്നെ എതിര്‍ക്കുന്നരേയും മാത്രം എതിര്‍ത്തു ശീലിച്ചതിന്റെ കുഴപ്പമാണ് ഇതൊക്കെ. എന്റെ യോഗ്യത എനിക്ക് സ്പെയ്സ് തരുന്നവര്‍ നിശ്ചയിക്കുന്നതാണ്.അത് നിരന്തരം തെ.റി വിളിച്ചും, വ്യ.ക്തി.ഹ.ത്യ നടത്തിയും, ശാ.രീ.രി.കമായി അ.ക്ര.മിച്ചും, പോ.ണ്‍ വീ.ഡി.യോ.കളും, മോ.ര്‍.ഫിങ്ങു.കളും ഒക്കെ ചെയ്തും നിങ്ങളുടെ ലൈം.ഗി.ക വൈ.കൃ.ത കലാരൂപങ്ങളുടെ ഇ.ര.യാ.യതുകൊണ്ടു് മാത്രം എനിക്ക് ലഭിച്ചതാണ്. അതിന്റെയും ക്രഡിറ്റ് ഞാന്‍ നിങ്ങള്‍ക്കു തന്നെ തരുന്നു.നടി ഷ.ക്കീ.ല.യോടും മറ്റും എന്നെ ഉപമിക്കുന്നവരോടാണു് ഇനി പറയാനുള്ളത്. അവരൊക്കെ നിങ്ങളുടെ ലൈം.ഗി.ക ദാ.രി.ദ്ര.ത്തിന്റെ ഉത്പന്നങ്ങളാണു്.
ഒളിവില്‍ അവരുടെ ശ.രീ.രം ആ.സ്വ.ദിച്ച ശേഷം പുറത്ത് വന്ന് അവരെ ആ.ക്ഷേ.പിച്ച് നിങ്ങള്‍ നടത്തുന്ന സ.ദാ.ചാര പ്രസംഗം എത്ര അപ,ഹാ,സ്യ,മാണന്നു് എങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.? അഭിപ്രായം പറയുന്ന, നിങ്ങളുടെ സംഘടനയിലെ പെണ്‍കുട്ടികളേയും, എന്നെയും ഒരു പോലെ അവരോട് ഉപമിക്കുന്നതോടെ നിങ്ങളുടെ ലൈം.ഗി.,ക ഉ.ത്തേ.ജ,നമാണ് പുറത്തേക്ക് ഒ.ഴു.കുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ.?പോ.ണ്‍ സ്റ്റാ.റു.ക.ള്‍ക്കേ നിങ്ങളെപ്പോലുള്ള ആളുകളെ കൂട്ടമായി കൂട്ടാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ ധാരണയെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.? സ്ത്രീ സുരക്ഷയില്‍ അഭിമാനിക്കുന്ന കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്. സ്ത്രീകള്‍ക്ക് അധികാരം നല്‍കുമോ എന്ന ചോദ്യത്തിന് മുകളില്‍ ദൈ.വ.ത്തെ നോക്കി പുശ്ച്ച ഭാവത്തില്‍ ചിരിച്ച താ.ലി.ബാ.നികളുടെ തലച്ചോറു തന്നെയാണ് നിങ്ങള്‍ക്കുള്ളത്.
താ.ലി.ബാ.ന്‍ വിസ്മയം പൊ.ട്ടി വി.രിയാ.ത്തതിന്റെ ഏക തടസ്സം ഈ രാജ്യത്തെ ജനാധിപത്യമാണ്. ആ ജനാധിപത്യത്തിലാണ് ഏക പ്രതീക്ഷയുള്ളത്. പുരുഷ ക.മ്മീ.ഷന്‍ ഇല്ലല്ലോ എന്ന് പ.രി.തപിച്ചു കൊണ്ട് ഇന്നലെ ലീ.ഗ് പ്രതിനിധി പറഞ്ഞ വ.നി.താ ക.മ്മീ.ഷന്‍ സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി മാത്രമല്ല, അത് നിങ്ങള്‍ ഉദ്ധേശിക്കുന്ന അത്യാവശ്യം സ്വാതന്ത്ര്യം കൊടുത്തുകൊണ്ടുള്ള സംരക്ഷണവും അല്ല, സ്ത്രീകളുടെ തുല്യത ഉറപ്പു വരുത്താന്‍ കൂടെ വേണ്ടതാണന്നു കൂടെ നിങ്ങളറിയണം. ഹ.രി.ത വിഷയം ഗൗരവമാകുന്നത്, ഈ ജനാധിപത്യ സമൂഹത്തില്‍ ജനാധിപത്യം ഉറപ്പു നല്‍കുന്ന, മാനവിക ബോധവും, തുല്യതയും, ലിം.ഗ.നീ.തിയും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള അധികാരമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അ.പ.ക.ടകരമായ അവസ്ഥയാണ്.
സ്വന്തം പാര്‍ട്ടിയിലും, പൊതുവേദികളിലും പോലും അത് ചിന്തിക്കാന്‍ കൂടി കഴിയാത്ത ഇവര്‍ എങ്ങനെ ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷകരായി അധികാരസ്ഥാനങ്ങള്‍ അലങ്കരിക്കും.രാഷ്ട്രീയം തുല്യതയ്ക്കും, അവസര സമത്വത്തിനും, സാഹോദര്യത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനും മാനവികതയ്ക്കും വേണ്ട നിലപാടാണന്നിരിക്കെ ഇവര്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ പ്രത്യേയശാസ്ത്രം എന്താണു്.? നിങ്ങള്‍ നിങ്ങളുടെ തെ.റി വി.ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തനം തുടരുക. നേര് പറയാന്‍ ശ്രമിക്കുന്ന തെ.ഗ്ലി.യ.മാ.രെയും, മ.ത മൗ.ലി.ക.വാ.ദ.ത്തി.നെതിരെ നിലപാടെടുത്ത മു.നി.ര്‍ സാ.ഹി.ബ്ബി.നെതിരെയും ജനാധിപത്യവാദികളായ എല്ലാ മനുഷ്യര്‍ക്കു നേരെയും നിങ്ങള്‍ ആകെ എടുക്കാന്‍ കഴിയുന്ന ആ.യു.ധം അതാണു്. നിങ്ങളെയൊക്കെ കാലവും ചരിത്രവും വിലയിരുത്തട്ടെ.
News
സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം വാർത്തകളിലൂടെ നാം അറിഞ്ഞിട്ടും ഉണ്ട്. സിനിമാ വ്യവസായത്തിന്റെ വളരെ പ്രധാനമായ ഘടകമായ ഓവർസീസ് വിതരണ രംഗത്തെ അറിയപ്പെടുന്ന വിതരണക്കാരിൽ ഒരാളാണ് ബാംഗ്ലൂർ സ്വദേശി രൂപേഷ് ബീ എൻ.
സൗത്ത് ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണം നടത്തിവന്നിരുന്ന അദ്ദേഹം പ്രവർത്തിച്ചിരുന്നത് പ്രധാനമായും കന്നഡ സിനിമകളിൽ ആണ്. 2005 മുതൽ ഡിസ്ട്രിബൂഷൻ കമ്പനി നടത്തുന്ന അദ്ദേഹം 150 ൽ അധികം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ചാർളി തുടങ്ങി മുപ്പതിൽ അധികം മലയാള സിനിമകൾ അദ്ദേഹം ഓസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
2020ൽ ആയിരുന്നു രൂപേഷിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും തകിടം മറിച്ചുകളഞ്ഞ സംഭവവികാസങ്ങളുടെ ആരംഭം. ഏറെ കാലമായി രൂപേഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന, രൂപേഷിന്റെ നിക്ഷേപകരിൽ ഒരാൾ കൂടി ആയിരുന്ന ഒരു യുവതി രൂപേഷിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമവും നേരിട്ടുവെന്നും തട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത് വന്നു, ഇതേതുടർന്ന് രൂപേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാരണത്താൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന തന്റെ വിതരണ കമ്പനിയുടെ പ്രവർത്തനത്തിൽ വഴിത്തിരിവുണ്ടായി. വാർത്ത പരന്നതോടെ അത് തന്റെ കുടുംബജീവിതത്തിനെയും ബിസിനസ്സിനെയും സാരമായി ബാധിച്ചു. സ്ഥിരമായി വിതരണ ഇടപാടുകൾ നടത്തിയിരുന്ന പലരും പിന്നീട് രൂപേഷുമായുള്ള ഇടപാടുകളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. വളരെ സങ്കീർണ്ണ സ്വഭാവമുള്ള ഈ ആരോപണം തന്റെ ബിസിനസിലെ എതിരാളികൾക്ക് ഗുണം ചെയ്യുകയും ചെയ്തു.
രൂപേഷിന്റെ നിയമവിജയം: പ്രതിരോധത്തിന്റെയും ന്യായീകരണത്തിന്റെയും കഥ
പരാജയപ്പെട്ട ഒരു സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രൂപേഷും യുവതിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ സാധിക്കാതിരുന്നത് യുവതിയെ ചൊടിപ്പിച്ചു. തുടർന്ന് തന്നെ രൂപേഷ് വഞ്ചിക്കുകയായിരുന്നു എന്ന് യുവതി മറ്റു നിക്ഷേപകർക്കിടയിലും വാർത്ത പരത്തി. രൂപേഷിന്റെ തകർച്ച ലക്ഷ്യമിട്ട് യുവതി തെറ്റായൊരു പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. ബംഗളുരു നന്ദിനി ലേഔട്ട് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞു. രൂപേഷിനെതിരെ ഉള്ള പരാതി വ്യാജമാണെന്ന് കണ്ടെത്താൻ പ്രധാനമായും കാരണമായത്, കേസിനാസ്പദമായ സംഭവം ബംഗളുരുവിൽ നടന്നുവെന്നു കാണിച്ച് യുവതി നൽകിയ തീയതിയിൽ രൂപേഷ് രാജ്യത്തില്ലായിരുന്നു എന്ന കണ്ടെത്തൽ ആയിരുന്നു.
ആറുമാസത്തിനകം പോലീസ് B റിപ്പോർട്ട് സമർപ്പിക്കുകയും കോടതി റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.
പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിന്റെ സത്യാവസ്ഥ തെളിയുകയും രൂപേഷിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുകയും ചെയ്തു. കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു, സ്ത്രീ തന്ത്രപരമായി തയ്യാറാക്കിയ വഞ്ചനാപരമായ ദുരുദ്ദേശം മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് രൂപേഷ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
തൊഴിൽരംഗത്തും സ്വന്തം കുടുംബത്തിലും ഇത്തരം തെറ്റായ ആരോപണങ്ങൾ മൂലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ രൂപേഷ് എണ്ണി പറയുന്നു. നിയമത്തിന്റെ ദുരുപയോഗം പരമാവധി തടയണം എന്നും കോടതിയുടെ പങ്ക് നഷ്ടപരിഹാരം നൽകുന്നതിനും അപ്പുറമാണെന്നും, തെറ്റായ ആരോപണങ്ങളുടെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമനിർമ്മാണ മാറ്റങ്ങൾക്കായി അത് വാദിക്കുകയും ഭാവിയിൽ അത്തരം പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു മാതൃക സ്ഥാപിക്കുകയും വേണമെന്നും രൂപേഷ് പറയുന്നു.
മലയാള സിനിമയിലും സമാന സംഭവങ്ങൾ സമീപകാലത്തായി ഒട്ടനവധി നടന്നു വരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു കുറ്റവാളികളെയും നിയമം ദുരുപയോഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നും രൂപേഷ് ആവർത്തിക്കുന്നു.
News
ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി
ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് ഒരു ഓഡിഷൻ ചെയ്യാനായിട്ടാണ് വരുന്നത്. നിങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് അഭിനയിക്കാനൊക്കെ ഇഷ്‍ടമാണ് എന്ന് അറിഞ്ഞിട്ടാണ് വരുന്നത് എന്നും മോഹൻലാല്‍ പറഞ്ഞു. അതിനുമുന്നേ മോഹൻലാല്‍ സംവിധായകനെ പ്രേക്ഷകരുടെ മുമ്പാകെ പരിചയപ്പെടുത്തിയിരുന്നു. മുണ്ടുടുത്ത് വ്യത്യസ്‍ത ലുക്കിലായിരുന്നു ഒമര്‍ ലുലു വീട്ടിലേക്ക് നടന്നുകയറിയത്.
ഷൂട്ട് നടക്കുന്നതിനാലായിരുന്നു കഴിഞ്ഞ വര്‍ഷം വരാൻ കഴിയാതിരുന്നത് എന്ന് ഒമര്‍ പറഞ്ഞു. നല്ല സമയമുള്ള ഒരാള്‍ വരുന്നുവെന്ന് ഞാൻ പറയുകയായിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി. നല്ല സമയം അല്ല, മോശം റിവ്യുവാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒമറിനോട് ഇനി നല്ല സമയമായി മാറട്ടേ എന്ന് മോഹൻലാല്‍ ആശംസിച്ചു.
വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യം ഭയങ്കരമായി എക്സ്പ്ലോര്‍ ചെയ്യുന്ന ആളാണ് ഞാൻ. ക്ലോസായ ഒരു ഇടത്ത് ഞാൻ എങ്ങനെയാണ് പെരുമാറുക എന്ന് അറിയില്ല എന്നും ഒമര്‍ ലുലു പറഞ്ഞു. എന്തെങ്കിലും വിളിച്ചു പറയുമോ ഞാൻ എന്ന് ഭാര്യക്ക് പേടിയാണെന്ന് പറഞ്ഞ ഒമര്‍, അവര്‍ ഇമേജ് കോണ്‍ഷ്യസാണ് എന്നും വ്യക്തമാക്കിഎന്നെ ഇഷ്‍ടപ്പെട്ടാല്‍ പിന്തുണയ്‍ക്കൂ അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്നു വീട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി ഒമര്‍ ലുലു പറഞ്ഞു.
News
ഇന്ത്യയ്ക്ക് അഭിമാനമായി മാധവന്റെ മകൻ വേദാന്ത്; നീന്തി നേടിയത് അഞ്ച് സ്വർണം
നീന്തൽ ചാമ്പ്യൻഷിപ്പിൽ തന്റെ മകൻ വേദാന്ത് ഇന്ത്യക്കായി അഞ്ച് സ്വർണം നേടിയതിൽ അഭിമാനിക്കുന്ന പിതാവാണ് ആർ മാധവൻ. ചില ഫോട്ടോകൾക്കൊപ്പം തന്റെ സന്തോഷം പങ്കുവെച്ച് താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എത്തി.
പോസ്റ്റ് ഷെയർ ചെയ്തയുടൻ സുഹൃത്തുക്കളും ആരാധകരും കമന്റ് സെക്ഷനിൽ സ്നേഹം ചൊരിഞ്ഞു. ലാറ ദത്ത കമന്റ് സെക്ഷനിലേക്ക് എടുത്ത് എഴുതി, ‘അതിശയം!!!! അഭിനന്ദനങ്ങൾ!!!’ തെന്നിന്ത്യൻ താരം സൂര്യയും കുറിച്ചു, ‘ഇത് വേദാന്തിനും സരിതയ്ക്കും നിങ്ങൾക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
ഇന്ത്യൻ പതാകയും മെഡലുകളുമായി മകൻ പോസ് ചെയ്യുന്നതാണ് ഫോട്ടോ. മാധവന്റെ ഭാര്യ സരിതാ ബിർജെയും വേദാന്തിനൊപ്പം ഒരു ഫോട്ടോയിൽ കാണാം. 2023-ലെ മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ 2023-ൽ ക്വലാ ലുമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 2 പിബികളോടെ വേദാന്തിന് 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) ഇന്ത്യയ്ക്കുവേണ്ടി 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 1500 മീറ്റർ) നേടിയെന്ന് അദ്ദേഹം അടിക്കുറിപ്പ് നൽകി. സന്തോഷവും വളരെ നന്ദിയും.
News
ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; അനുഭവം വെളിപ്പെടുത്തി നടി മാളവിക ശ്രീനാഥ്
തനിക് നേരിടേണ്ടി ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവ നടി മാളവിക ശ്രീനാഥ്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിന്‍ ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി വ്യക്തമാക്കുന്നത്. നടി മഞ്ജു വാര്യരുടെ മകളുടെ റോളിലേക്കായിരുന്നു ഓഡീഷന്‍ നടന്നതെന്ന് വെളിപ്പെടുത്തിയ നടി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് വ്യക്തമാക്കിയില്ല.
“കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമ രംഗത്തിന്‍റെ ഭാഗമാണ്. ഞാന്‍ അതിന്‍റെ ഇരയാണ്. ഇതിന് മുന്‍പ് ഞാന്‍ ഇത് തുറന്നു പറഞ്ഞിട്ടില്ല. സിനിമ രംഗത്ത് ഇപ്പോള്‍ ഒരു സ്ഥാനം ഉള്ളത് കൊണ്ട് എനിക്കിപ്പോള്‍ ധൈര്യത്തോടെ പറയാം. ആരാണ് എന്താണ് എന്നതല്ല. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ്. മഞ്ജു വാര്യരുടെ മകളുടെ റോളിന് വേണ്ടിയാണ് എന്ന് പറഞ്ഞ് വിളിച്ചു. ആരായാലും വീണുപോകും. ഇത് ശരിയായ ഓഡിഷനാണോ എന്ന് അറിയാന്‍ അന്ന് സിനിമ രംഗത്ത് ബന്ധങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല.
ഞാനും ഫ്ലാറ്റായി, ഞാന്‍ ഓഡിഷന് പോയി. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഒരു ചില്ലിട്ട റൂമിലാണ് ഓഡിഷന്‍. അതിന്‍റെ അപ്പുറം അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. കുറച്ചു സമയം അയാള്‍ എന്നെ അഭിനയിപ്പിച്ച ശേഷം. മുടി പാറിയിട്ടുണ്ട് അത് ശരിയാക്കൂ അടുത്തു തന്നെ മേയ്ക്കപ്പ് റൂം ഉണ്ടെന്ന് പറഞ്ഞ് അവിടുത്തേക്ക് പറഞ്ഞു വിട്ടു. പിന്നീട് ഇയാള്‍ പിന്നാലെയെത്തി എന്നെ പിടിച്ചു. ആ സമയത്ത് ശരിക്കും വിറങ്ങലിച്ചു പോയി.
അത്യാവശ്യം നീളവും തടിയും ഉള്ളയാളായിരുന്നു. അതിനാല്‍ തട്ടിമാറ്റാന്‍ നോക്കിയിട്ട് പറ്റിയില്ല. മാളവിക ഇപ്പോള്‍ വിചാരിച്ചാല്‍ മഞ്ജു വാര്യാരുടെ മോളായി അഭിനയിക്കാം, 10 മിനുട്ട് എന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ അയാളുടെ കൈയ്യില്‍ ക്യാമറയുണ്ടായിരുന്നു. അത് ഞാന്‍ തട്ടി അത് വീണില്ലെങ്കിലും അയാളുടെ ശ്രദ്ധ മാറിയപ്പോള്‍ ഞാന്‍ കുതറിയോടി. വാതില്‍ തുറന്ന് കരഞ്ഞുകൊണ്ട് ഞാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.
നേരെ ഒരു ബസ് വരുന്നുണ്ടായിരുന്നു. അതില്‍ ചാടികയറി ഞാന്‍. പിറകെ എന്താണ് എന്നറിയാതെ അമ്മയും അനുജത്തിയും ഓടിയെത്തി. അവര്‍ ബസ് നിര്‍ത്തിച്ച് അതില്‍ കയറി. പത്ത് മിനുട്ടോളം ബസില്‍ നിന്ന് ഞാന്‍ അലറികരയുകയായിരുന്നു. ഇതുപോലെ ഒന്നോ രണ്ടോ അനുഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്” മാളവിക പറഞ്ഞു
News
മെസ്സിയെ പിന്തള്ളി കിംഗ് ഖാൻ; ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാമത് ഷാരൂഖ് ഖാൻ
ലോകത്തു ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ഷാരൂഖ് ഖാൻ. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. വോട്ടിംഗിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാർഷിക പട്ടിക പുറത്തുവിട്ടത്.വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്.
ഓസ്‌കാർ ജേതാവായ നടൻ മിഷേൽ യോ, അത്‌ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരാണ് ഷാരുഖിന് പിന്നിലുള്ള മറ്റു പ്രമുഖർ.
1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത് ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകളാണ്. മൊത്തം വോട്ടിന്‍റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവർത്തകരാണ് മൂന്നാം സ്ഥാനത്ത്. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!