News
രാഷ്ട്രീയം പറയുന്ന പെണ്ണുങ്ങള്‍ പോ,ക്കു കേ.സും വെ,ടി,കളുമായി കാണുന്നവര്‍ക്ക് സ്ത്രീകള്‍ ലൈം.ഗി.ക ഉത്തേജന ഉപകരണങ്ങള്‍ മാത്രം: ജെസ്‌ല മാടശ്ശേരി തുറന്ന് പറയുന്നു !!

ഹരിത വിഷയത്തില്‍ ലീ.ഗി.നെ വിമര്‍ശിച്ച ആ.ക്ടി.വിസ്റ്റ് ജെസ്‌ലയ്ക്ക് നേരെ വി.മ.ര്‍ശനങ്ങള്‍ ശക്‌തമായി ഉയര്‍ന്നിരുന്നു. തന്നെ തെ.റി.വിളിച്ചു പു.ള.കിതരാകുന്ന നേതാക്കന്മാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ശ.രീ.രത്തില്‍ പെയിന്റിങ് ചെയുന്നത് മ.സാ.ജ് മാത്രമാണെന്ന് ചിന്തിക്കുന്നവര്‍ ലൈം.ഗി.ക ദാ.രി.ദ്ര്യം അനുഭവിക്കുന്നവര്‍ ആണെന്നും ഇരുട്ടില്‍ ഷ.ക്കീ.ലയെ ആ.സ്വ.ദിച്ചിട്ടു പകലില്‍ അവരെ ത.ള്ളി.പറയുന്ന മാ.ന്യ.ന്മാര്‍ ആണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ജെസ്‌ല പറയുന്നു.
തെ.റി വിളിച്ച് പു.ള.കിതരാകുന്നവരോടും മാദ്ധ്യമങ്ങളോടുമാണു്. ലൈം.ഗി.ക അധിക്ഷേപം കൊണ്ട് അഭിപ്രായങ്ങളെ അ.ടി.ച്ച.മര്‍ത്താന്‍ ശ്രമങ്ങള്‍ എത്ര പ്രാകൃതമാണന്നും, അവര്‍ എത്ര പ്രാകൃതരാണന്നും ചിന്തിക്കേണ്ടത് അത് ചെയ്യുന്നവരാണ്. തെ.റി വിളി മാത്രം രാഷ്ട്രീയ പ്ര.ത്യേ.യശാസ്ത്രമായി സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനത്തിനും, അതിന്റെ നേതാക്കള്‍ക്കും അതുമാത്രമാണ് ആ.യു,ധം. അമിതാധികാര പ്രയോഗം കൊണ്ടും, അടി ഉറച്ചു പോയ പുരുഷാധിപത്യ മനോഭാവം കൊണ്ടും ഒരു അഭിപ്രായം പറയുകയും, പ്രതികരിക്കുകയും, രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്യുന്ന സ്ത്രീയെ, ലൈം.ഗി.ക തെ.റി വിളിച്ചും, പോ.ണ്‍ സ്റ്റാ.റാ.യി ചിത്രീകരിച്ചും ആനന്ദ നിവൃത്തി കൊള്ളുന്നവര്‍ പു.രു.ഷ.ലിം.ഗം മാത്രം ഉപയോഗിച്ചാണ് ചിന്തിക്കുന്നത്. രാഷ്ട്രീയം പറഞ്ഞാല്‍ അവള്‍ പോ.ക്കു കേസും, വെ.ടി.ക.ളുമായി കാണുന്നവര്‍ സ്ത്രീകളെ കാണുന്നതു് ലൈം.ഗി.ക ഉപകരണങ്ങളായും, ലൈം.ഗി.ക ഉ.ത്തേ.ജ.നത്തിന് ഉപയോഗപ്രദമായ ഉപകരണങ്ങളുമായി മാത്രമാണ്.
ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ക്യാന്‍വാസ് ആക്കുന്നതിനെ, ശ.രീ.ര.ത്തില്‍ മ.സ്സാ.ജ് ചെയ്യുന്നതായി മനസ്സിലാക്കുന്ന നേതാവും, അയാള്‍ക്ക് കൈയ്യടിക്കുന്ന അടിമകളായ അണികളും, അതിലെ ചിത്രം വര എന്ന കലയെ കാണുന്നത് മ.സാ.ജ് ചെയ്യുക എന്ന സു,ഖാ,നു,ഭൂ,തിയില്‍ ആണങ്കില്‍ അവര്‍ കലയെ പോലും കാണുന്നത് ലിം.ഗം. കൊണ്ടാണു. ഒട്ടും സി.വി.ലൈസ്ഡ് ആകാത്തതിന്റെ പ്രശ്നമാണത്. ചാനല്‍ ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുക്കുന്നതിന്റെ യോഗ്യതയാണ് തെ.റി അ.ഭി.ഷേ.കക്കാര്‍ ചോദിക്കുന്നത്. നിങ്ങളുടെ ലൈം.ഗി.ക അധിക്ഷേപങ്ങള്‍ നിരന്തരമായി ഏറ്റുവാങ്ങുന്നു എന്നത് തന്നെയാണ് എന്റെ യോഗ്യത. ഭാരത സ്ത്രീകളുടെ ഭാ.വ.ശു.ദ്ധി, നിങ്ങളെ അംഗീകരിക്കുന്ന, നിങ്ങള്‍ക്കു വഴങ്ങുന്ന നിങ്ങളുടെ സ്പെ.ക്.ട്രത്തില്‍ മാത്രം ഒതുങ്ങുന്ന സ്ത്രീകളെ കാണുന്നത് കൊണ്ടു മാത്രമാണ്.
അത് നിങ്ങളുടെ തലച്ചോറിന്റെ വികാസത്തിന്റെ പ്രശ്നമാണ്. അത് കൊണ്ടാണു് ഫാത്തിമ തെ.ഗ്ളി.യമാരെയും എന്നെയും ഒരു പോലെ നിങ്ങള്‍ക്ക് വെ.ടി.യെന്നും പ.ട.ക്കമെന്നും ഒക്കെ വിശേഷിപ്പിക്കാന്‍ കഴിയുന്നത്. നേതാക്കളുടെ അ.പ്ര.മാ.ധിത്വം സ്വന്തം അടിമകളായ അണികളോട് മാത്രം മതി. അത് പൊതുവിടത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ നില്‍ക്കരുത്.സ്ത്രീകളുടെ നാവിന് ച.ങ്ങ.ല ഇട്ടു കൊണ്ടുള്ള നിങ്ങളുടെ സ്ത്രീ സംരക്ഷണത്തിന്റെ കാലം ഒക്കെ കഴിഞ്ഞു പോയി. ഗോത്ര ജനതയുടെ കാലത്തെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളില്‍ നിന്ന്, ആധുനിക സമൂഹം സ്ത്രീയെ മുന്നോട്ടു് കൊണ്ടു പോയിരിക്കുന്നു എന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങള്‍ ഇപ്പോഴും ഈ നൂറ്റാണ്ടിലേക്ക് വരാന്‍ ഒട്ടകം കിട്ടാതെ നില്‍ക്കുന്ന ഗോ.ത്ര നേതാക്കള്‍ മാത്രമാണ്. എന്റെ രാഷ്ട്രീയം പുരുഷനേയും, സത്രീയെയും ഒരു പോലെ പരിഗണിക്കുന്നതാണു്.
ഫെ.മി.നി.സം പുരുഷ വി.രോ.ധ.മാണന്ന ഒറ്റ ബുദ്ധി നിങ്ങളോട് ആരാണ് പറഞ്ഞു തന്നത്.? നിങ്ങളുടെ സ്ത്രീ.വി.രു.ദ്ധ.തയെ ആണ് തുറന്നു കാണിക്കുന്നത്, അല്ലാതെ അതിലൂടെ മനു.ഷ്യ.ത്വ വി.രു.ദ്ധമായ പുരുഷ വി.രോ.ധം, ലിം.ഗ.വി.വേചനം ഒന്നും എന്റെ രാഷ്ട്രീയമേ അല്ല. ചാ.പ്പ അടിച്ച് ഓ.രി.യിട്ട്, ആളെക്കൂട്ടി പൊതു സമൂഹത്തില്‍ അഭിപ്രായം പറയുന്നത് കൊണ്ട് പോ.ണ്‍ സ്റ്റാ.റെ.ന്നും, വെ.ടി.യെന്നും, ശ,രീ,രം വി.ല്‍.ക്കു.ന്നവളെന്നും ആ,ക്രോ.ശിച്ച്, രാഷ്ട്രീയം പറയുന്നവരെ വ്യ,ക്തി അ,ധി,ക്ഷേപം നടത്തി ശ്രദ്ദ തിരിച്ചു് നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് മനസ്സിലാക്കാനാനുള്ള ബൗ.ദ്ധി.ക ആരോഗ്യം ഈ സമൂഹം ആര്‍ജിച്ചിട്ടുണ്ടു്. അത് നിങ്ങള്‍ കാണുന്ന സ്പെ.ക്.ട്രത്തിനും, നിങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള പ്രി.സ്സത്തി.നും പുറത്തായത് കൊണ്ടാണു് നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്തത്.
ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്താല്‍ ആ ചാനല്‍ ന.ശിച്ചു എന്നൊക്കെ മു.റ.വിളി കൂട്ടുന്നത് എത്രത്തോളം അപഹാസ്യമാണ് ഹേ.? നിങ്ങളുടെ അഭിപ്രായങ്ങള്‍ വിഴുങ്ങുന്നവരെയും, നിങ്ങളെ പോലെ ചിന്തിച്ചു കൊണ്ടു തന്നെ എതിര്‍ക്കുന്നരേയും മാത്രം എതിര്‍ത്തു ശീലിച്ചതിന്റെ കുഴപ്പമാണ് ഇതൊക്കെ. എന്റെ യോഗ്യത എനിക്ക് സ്പെയ്സ് തരുന്നവര്‍ നിശ്ചയിക്കുന്നതാണ്.അത് നിരന്തരം തെ.റി വിളിച്ചും, വ്യ.ക്തി.ഹ.ത്യ നടത്തിയും, ശാ.രീ.രി.കമായി അ.ക്ര.മിച്ചും, പോ.ണ്‍ വീ.ഡി.യോ.കളും, മോ.ര്‍.ഫിങ്ങു.കളും ഒക്കെ ചെയ്തും നിങ്ങളുടെ ലൈം.ഗി.ക വൈ.കൃ.ത കലാരൂപങ്ങളുടെ ഇ.ര.യാ.യതുകൊണ്ടു് മാത്രം എനിക്ക് ലഭിച്ചതാണ്. അതിന്റെയും ക്രഡിറ്റ് ഞാന്‍ നിങ്ങള്‍ക്കു തന്നെ തരുന്നു.നടി ഷ.ക്കീ.ല.യോടും മറ്റും എന്നെ ഉപമിക്കുന്നവരോടാണു് ഇനി പറയാനുള്ളത്. അവരൊക്കെ നിങ്ങളുടെ ലൈം.ഗി.ക ദാ.രി.ദ്ര.ത്തിന്റെ ഉത്പന്നങ്ങളാണു്.
ഒളിവില്‍ അവരുടെ ശ.രീ.രം ആ.സ്വ.ദിച്ച ശേഷം പുറത്ത് വന്ന് അവരെ ആ.ക്ഷേ.പിച്ച് നിങ്ങള്‍ നടത്തുന്ന സ.ദാ.ചാര പ്രസംഗം എത്ര അപ,ഹാ,സ്യ,മാണന്നു് എങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.? അഭിപ്രായം പറയുന്ന, നിങ്ങളുടെ സംഘടനയിലെ പെണ്‍കുട്ടികളേയും, എന്നെയും ഒരു പോലെ അവരോട് ഉപമിക്കുന്നതോടെ നിങ്ങളുടെ ലൈം.ഗി.,ക ഉ.ത്തേ.ജ,നമാണ് പുറത്തേക്ക് ഒ.ഴു.കുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ.?പോ.ണ്‍ സ്റ്റാ.റു.ക.ള്‍ക്കേ നിങ്ങളെപ്പോലുള്ള ആളുകളെ കൂട്ടമായി കൂട്ടാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ ധാരണയെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.? സ്ത്രീ സുരക്ഷയില്‍ അഭിമാനിക്കുന്ന കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്. സ്ത്രീകള്‍ക്ക് അധികാരം നല്‍കുമോ എന്ന ചോദ്യത്തിന് മുകളില്‍ ദൈ.വ.ത്തെ നോക്കി പുശ്ച്ച ഭാവത്തില്‍ ചിരിച്ച താ.ലി.ബാ.നികളുടെ തലച്ചോറു തന്നെയാണ് നിങ്ങള്‍ക്കുള്ളത്.
താ.ലി.ബാ.ന്‍ വിസ്മയം പൊ.ട്ടി വി.രിയാ.ത്തതിന്റെ ഏക തടസ്സം ഈ രാജ്യത്തെ ജനാധിപത്യമാണ്. ആ ജനാധിപത്യത്തിലാണ് ഏക പ്രതീക്ഷയുള്ളത്. പുരുഷ ക.മ്മീ.ഷന്‍ ഇല്ലല്ലോ എന്ന് പ.രി.തപിച്ചു കൊണ്ട് ഇന്നലെ ലീ.ഗ് പ്രതിനിധി പറഞ്ഞ വ.നി.താ ക.മ്മീ.ഷന്‍ സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി മാത്രമല്ല, അത് നിങ്ങള്‍ ഉദ്ധേശിക്കുന്ന അത്യാവശ്യം സ്വാതന്ത്ര്യം കൊടുത്തുകൊണ്ടുള്ള സംരക്ഷണവും അല്ല, സ്ത്രീകളുടെ തുല്യത ഉറപ്പു വരുത്താന്‍ കൂടെ വേണ്ടതാണന്നു കൂടെ നിങ്ങളറിയണം. ഹ.രി.ത വിഷയം ഗൗരവമാകുന്നത്, ഈ ജനാധിപത്യ സമൂഹത്തില്‍ ജനാധിപത്യം ഉറപ്പു നല്‍കുന്ന, മാനവിക ബോധവും, തുല്യതയും, ലിം.ഗ.നീ.തിയും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള അധികാരമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അ.പ.ക.ടകരമായ അവസ്ഥയാണ്.
സ്വന്തം പാര്‍ട്ടിയിലും, പൊതുവേദികളിലും പോലും അത് ചിന്തിക്കാന്‍ കൂടി കഴിയാത്ത ഇവര്‍ എങ്ങനെ ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷകരായി അധികാരസ്ഥാനങ്ങള്‍ അലങ്കരിക്കും.രാഷ്ട്രീയം തുല്യതയ്ക്കും, അവസര സമത്വത്തിനും, സാഹോദര്യത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനും മാനവികതയ്ക്കും വേണ്ട നിലപാടാണന്നിരിക്കെ ഇവര്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ പ്രത്യേയശാസ്ത്രം എന്താണു്.? നിങ്ങള്‍ നിങ്ങളുടെ തെ.റി വി.ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തനം തുടരുക. നേര് പറയാന്‍ ശ്രമിക്കുന്ന തെ.ഗ്ലി.യ.മാ.രെയും, മ.ത മൗ.ലി.ക.വാ.ദ.ത്തി.നെതിരെ നിലപാടെടുത്ത മു.നി.ര്‍ സാ.ഹി.ബ്ബി.നെതിരെയും ജനാധിപത്യവാദികളായ എല്ലാ മനുഷ്യര്‍ക്കു നേരെയും നിങ്ങള്‍ ആകെ എടുക്കാന്‍ കഴിയുന്ന ആ.യു.ധം അതാണു്. നിങ്ങളെയൊക്കെ കാലവും ചരിത്രവും വിലയിരുത്തട്ടെ.
News
പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. ധ്രുവ് സര്‍ജ നായകനായി എത്തുന്ന മാര്‍ട്ടിന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.
ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാനെക്കുറിച്ചും അര്‍ജുന്‍ പരാമര്‍ശം നടത്തി. ബോളിവുഡില്‍ നിന്നും മികച്ച ചിത്രങ്ങള്‍ വരുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ ചിത്രം മികച്ച പ്രകടനം നടത്തിയെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു.
കെ.ജി.എഫിന് ശേഷം കന്നഡയില്‍ ഒരുങ്ങുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് മാര്‍ട്ടിന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യായ ഗെറ്റപ്പിലാണ് ടീസറില്‍ നടന്‍ ധ്രുവ സര്‍ജ എത്തുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്നതാണ് സംവിധായകന്‍ എ.പി. അര്‍ജുന്‍ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്.
അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മിക്കുന്നത്. സംഗീതം -രവി ബസ്രൂര്‍, മണി ശര്‍മ്മ, ഛായാഗ്രഹണം -സത്യ ഹെഗ്‌ഡെ, എഡിറ്റിങ് -കെ.എം. പ്രകാശ്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്
News
ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. കിടിലൻ ഗെറ്റപ്പിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസര്‍. പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രിയോടെയാണ് ടീസറിന്റെ തുടക്കം. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്.
മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജ ടീസറിലുള്ളത്.ഒരു തരാം ബീസ്റ്റ് ലുക്കിലാണ് ദ്രുവ് ചിത്രത്തിൽ എത്തുന്നത് . കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്
News
ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദ്ധങ്ങളാണ് തേടിയെത്തിയത്.തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ വെച്ചാണ് പുരസ്‌കാരം കൈവരിച്ചത്.
പത്തനംതിട്ട തിരുവല്ല കവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ.
സാമ്രാജിനും മുതുകാടിനും ശേഷം മെർലിൻ അവാർഡ് കൈവരിച്ച മലയാളി ആണ് ഡോ. ടിജോ വർഗീസ്.പത്തിലധികം ഓണററി ഡോക്ടറേറ് ബിരുദ്ധങ്ങളാണ് ഇദ്ദേഹത്തെ തേടി എത്തിയത്.കണ്ണ് കെട്ടിയുള്ള നാലരമണിക്കൂർ പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് .
News
‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.
ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.ഷാരൂഖ് ഖാന്റെ അഞ്ചുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. നായികയായി ദീപിക പദുകോണും ഒപ്പം ജോൺ അബ്രഹാം അടക്കമുള്ള വൻ താരനിരയുമായി ആണ് ചിത്രം തീയേറ്ററിൽ എത്തുന്നത്
Celebrity
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.
ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.
ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്‌കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!