News
മറ്റൊരുത്തന്റെ കൂടെ നീ കി.ടക്കുന്നത് കാണുമ്പോഴാ എനിക്ക് സന്തോഷം; ഭർത്താവ് മണിക്കൂറിന് 5,000 മുതല്‍ 10,000 രൂപ വരെ വാങ്ങി; ഭാര്യയുടെ വെളിപ്പെടുത്തൽ ഇങ്ങനെ..!!

പങ്കാളികളെ കിടപ്പറ സുഖങ്ങൾക്കായി കൈമാറുന്ന സംഘത്തിൽ ഒരു തവണ വന്നു കിട്ടിയാൽ പിന്നെ ഭാര്യമാർ അടിമകൾ ആയി മാറും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇവരുടെ വീഡിയോകൾ , ഫോട്ടോകൾ എന്നിവ ഉപയോഗിച്ച് പിന്നീട് ഇവരെ സംഘത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് പതിവ്. പലർക്കും ഇനി ഒരിക്കലും സംഘത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്ത വിധം അടിമകൾ ആയിട്ടുണ്ട് എന്നാണ് പരാതി നൽകിയ സ്ത്രീയുടെ മൊഴിയിൽ നിന്നും പൊലീസിന് ലഭിച്ച സൂചന. ഇവരുടെ ഭർത്താവിന് ഇത്തരത്തിൽ ഉള്ള നിരവധി ഗ്രൂപ്പുകളിൽ പങ്കാളിത്തം ഉണ്ടായിരുന്നു എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇവരിൽ ആറുപേർ ആണ് പിടിയിൽ ആയത്. ഒരാൾ വിദേശത്തേക്ക് കടന്നു. മൂന്നുപേരെ കൂടി കണ്ടെത്താൻ ഉണ്ട്. ഇവർ ഒളിവിൽ ആണ്. ഒരു ഭർത്താവും ചെയ്യാത്ത വൃത്തികേടുകൾ ചെയ്തു കൂട്ടിയപ്പോഴും അവൾ എല്ലാം സഹിച്ചത് രണ്ട് മക്കളെ ഓർത്ത് മാത്രം ആയിരുന്നു എന്നാണ് പരാതിക്കാരിയുടെ സഹോദരൻ പറഞ്ഞത്.
വിവാഹം കഴിഞ്ഞു ഏതാനും വർഷങ്ങൾക്ക് ശേഷം മറ്റുള്ള ആണുങ്ങളുമായി കഴിയണം എന്ന് ഭർത്താവ് പലവട്ടം നിർബന്ധിച്ചു. സഹികെട്ടപ്പോൾ ആണ് അവൾ വീട്ടിലേക്ക് വന്നത്. തുടർന്ന് ആയിരുന്നു പരാതി നൽകിയത്. എന്നാൽ അതൊക്കെ താൻ വെറുതെ പറഞ്ഞത് ആണെന്നും തന്റെ ഭാഗത്ത് നിന്നും ഇനി ഒരിക്കലും ഉണ്ടാവില്ല എന്ന് പറഞ്ഞു അയാൾ അവളെ കൂട്ടിക്കൊണ്ട് പോയി. തുടർന്ന് വീണ്ടും ചൂ.ഷ.ണം തുടങ്ങിയതോടെ ആണ് പരാതി യുവതി വീണ്ടും നൽകിയത്. 27കാരിയും 2 കുഞ്ഞുങ്ങളുടെ അമ്മയുമാണ് പരാതിക്കാരിയായ യുവതി. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ യുവതിയെ വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് യുവാവ് പെൺകുട്ടിയുടെ സഹോദരനെ സമീപിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹം നടന്നു. ജീവന് തുല്യം പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെയാണ് ഇയാള്‍ മറ്റുള്ളവര്‍ക്ക് ഒപ്പം കി.ട.ക്ക പ.ങ്കി.ടാ.ന് നിര്‍ബന്ധിച്ചത്. 2014ല്‍ ആയിരുന്നു ഇവര്‍ വിവാഹിതര്‍ ആയത്. ആദ്യ കുട്ടി ജനിച്ച മൂന്നര വര്‍ഷത്തിന് ശേഷമാണ് മറ്റൊരു പുരുഷനുമായി ശാ.രീ.രി.ക ബ.ന്ധ.ത്തി.ല്‍ ഏര്‍പ്പെടണമെന്ന് ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെടുന്നത്.
‘ക.പ്പി..ൾ മീ..റ്റ്’ എന്ന ഗ്രൂപ്പിനെ കുറിച്ചും അതിലെ സംഭവങ്ങളെ കുറിച്ചും യുവാവ് യുവതിയോട് വിശദീകരിച്ചു. തുടക്കം മുതൽ യുവതി ഇതിനെതിരായിരുന്നു. ഭർത്താവ് സീരിയസ് ആയിട്ട് പറയുകയാണെന്ന് മനസിലായപ്പോൾ യുവതി പിണങ്ങി സ്വന്തം വീട്ടിലെത്തി. ഇവിടെയെത്തിയ ഇയാൾ കരഞ്ഞുകാലുപിടിച്ച് യുവതിയെ വീണ്ടും കൂട്ടിക്കൊണ്ടു പോയി. ‘നീ ഒരുത്തന്റെ കൂടെ കി.ട.ക്കു.ന്നതു കാണുമ്പഴേ എനിക്ക് സന്തോഷം കിട്ടുകയുള്ളൂ. എന്റെ സന്തോഷം കാണാനാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍ ഞാന്‍ പറയുന്നത് അനുസരിക്കണം. ഇല്ലെങ്കില്‍ ഞാന്‍ തൂ.ങ്ങി.ച്ചാ..കും’, ഇങ്ങനെയായിരുന്നു യുവാവ് യുവതിയെ ഭീ.ഷ.ണി.പ്പെടുത്തിയത്. ഒടുവില്‍ ക.യ.ര്‍ ക.ഴു.ത്തി.ല്‍ കു.രു.ക്കി.ട്ട് ‘എന്റെ മ.രണ.ത്തി.നു.ത്ത.ര..വാ.ദി നിന്റെ വീട്ടുകാരാണെന്ന് ഞാന്‍ എഴുതി വച്ചിട്ടുണ്ടെന്ന്’ ഭീ.ഷ.ണി മുഴക്കിയതോടെ ഗത്യന്തരമില്ലാതെ യുവതി സമ്മതിക്കുകയായിരുന്നു. അമ്മ വിചാരിച്ചാൽ നമുക്ക് പണക്കാർ ആകാ’മെന്ന് യുവാവ് തന്റെ മക്കളോട് എപ്പോഴും പറയുമായിരുന്നു.
ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം നിരവധി പരുഷന്മാരുമായി യുവതിക്ക് കി.ട.ക്ക.പ.ങ്കി.ടേ.ണ്ടി. വന്നു. വിവാഹിതരായ പുരുഷന്മാരാണ് വരുന്നതെങ്കില്‍ അവരുടെ ഭാര്യമാരുമായി പ്ര..തി ലൈം..ഗി.ക. ബന്ധത്തില്‍ ഏര്‍പ്പെടും. വിവാഹിതരല്ല വരുന്നതെങ്കിൽ ഇവരിൽ നിന്നും ഇയാൾ പണം വാങ്ങി, ഭാര്യയെ ഇവർക്കൊപ്പം പറഞ്ഞയക്കുമായിരുന്നു. രണ്ട് മണിക്കൂറിന് 5,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ഇയാള്‍ വാങ്ങിയിരുന്നത്. ഇതിനിടയിൽ ഒരിക്കൽ കൂടി എതിർക്കാൻ ശ്രമിച്ചപ്പോൾ ‘പലരുമായി നീ ലൈം.ഗി.ക..ബ.ന്ധ.ത്തി.ൽ ഏർപ്പെടുന്നതിന്റെ വീഡിയോ എന്റെ കയ്യിൽ ഉണ്ട്. അതെല്ലാം നിന്റെ ആങ്ങളയ്ക്കും വീട്ടുകാർക്കും അയച്ച് കൊടുക്കും’ എന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇതോടെ, വീണ്ടും ഭർത്താവിന്റെ നിർബന്ധത്തിന് യുവതിക്ക് വഴങ്ങേണ്ടി വന്നു. ‘എല്ലാ ഭര്ത്താക്കന്മാര്ക്കും ഭാര്യമാര്‍ മറ്റുള്ളവര്‍ക്കൊപ്പം കി.ട.ക്കു.ന്നതാണ് സന്തോഷം’ എന്ന് ഇയാൾ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു. മക്കളെ ഓർത്തും, സ്വന്തം വീട്ടുകാരുടെ അഭിമാനത്തെ ഓർത്തും യുവതി എല്ലാം സഹിക്കുകയായിരുന്നു. ഒടുവിൽ സഹോദരൻ ഇടപെട്ടാണ് പരാതി നൽകിയത്. പ്രതിക്കെതിരെ യുവതിയുടെ സഹോദരനും രംഗത്ത് വന്നിരുന്നു.
Celebrity
‘ ഗാന്ധി ഭവനിലാണ് ചേട്ടന് എന്ന് അറിയില്ലായിരുന്നു’: നടന് ടി.പി മാധവനെ കണ്ട് കണ്ണ് നിറഞ്ഞ് നവ്യ നായര്‍ പറയുന്നത് ഇങ്ങനെ..!!

മലയാളത്തിലെ പ്രിയനടന്മാരില് ഒരാളാണ് ടി.പി. മാധവന്. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്. നടന് മോഹന്‍ലാല്‍ ടി.പി. മാധവനെ സന്ദര്‍ശിക്കണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില പ്രചരണങ്ങള്‍ നടന്നിരുന്നു. ഇപ്പോളിതാ ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യ നായർ. ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടൻ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു. ഗാന്ധിഭവന് റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ. ഇവിടെ വന്നപ്പോൾ ടി പി മാധവൻ ചേട്ടനെ കണ്ടു. കല്യാണരാമൻ, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഷോക്കായി പോയി. എന്റെ അച്ഛനമ്മമാരേക്കാൾ മുകളിൽ ഞാൻ ആരെയും കണക്കാക്കിയിട്ടില്ല.
അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് മനസിലായെന്നും അവർ പറഞ്ഞു.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെ എനിക്ക് തോന്നി. എഴുന്നേറ്റപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. ത്രോട്ട് ഇൻഫെക്ഷൻ ആയിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ആശുപത്രിയിൽ പോകാൻ പോലും എനിക്ക് സാധിക്കില്ലായിരുന്നു. നമ്മൾ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റാതെയാകുന്നത്. ആ ദിവസം വരെ ഞാൻ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയിൽ വ്യായാമം ചെയ്യാം എന്നൊക്കെയായിരുന്നു. ജിമ്മിൽ പോകുമ്പോൾ ഏറ്റവും അധികം വർക്ക് ഔട്ട് ചെയ്യുന്നത് ഞാനാണ്. ഡാൻസ് കളിക്കുമ്പോൾ നല്ല സ്റ്റാമിന ഉണ്ടെന്നൊക്കെ തോന്നിയിരുന്നു.
പക്ഷേ ഒന്നുമല്ല, മനുഷ്യൻ എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോൾ തിരിച്ചറിയും. കൊറോണ വന്നപ്പോൾ ഈ ലോകം മുഴുവൻ തിരിച്ചറിഞ്ഞു. ഒരു പനിക്കോ അല്ലെങ്കിൽ കൊറോണയ്ക്കോ വെള്ളപ്പൊക്കത്തിനോ പ്രകൃതിയുടെ ശക്തി നമ്മെ കാണിച്ചു തരാൻ കഴിയും. എന്നാൽ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ ആളുകളാകും. ഈ ലോകത്ത് സർവ ആരോഗ്യത്തോടുകൂടിയും മാതാപിതാക്കളുടെ സംരക്ഷണത്തോടുകൂടിയും ജീവിക്കാൻ കഴിയുക എന്നുള്ളതാണ് ഒരു വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന്. അങ്ങനെ കിട്ടിയ ഒരാളാണ് ഞാനും എന്റെ മകനും. അന്തരിച്ച സിനിമാ താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നീതി കാണിച്ചില്ലെന്നു അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടി ആയിരുന്ന ടി.പി.മാധവൻ അന്ന് പറഞ്ഞിരുന്നു. ഇന്നത്തെ സംഘാടകർ കാട്ടുന്ന നീതികേടിനു താൻ മാപ്പു ചോദിക്കുന്നതായും ടി.പി.മാധവൻ പറഞ്ഞു.
Celebrity
ആദ്യ ഭാര്യ എവിടെ ചേട്ടാ, ഡിവോഴ്സ് ആയോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ചന്ദ്ര ലക്ഷ്മണും ടോഷും..!!

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് മതസ്ഥരായ ഇരുവരുടെയും ആചാരപ്രകാരം വിവാഹം നടത്തിയിരുന്നു. സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്, സുഹൃദ്ബന്ധം ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു. പരമ്പരയിലെ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മണ് അവതരിപ്പിക്കുന്ന സൂജാതയും യഥാര്‍ത്ഥ ജീവിത്തിലും ഒന്നാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്‍കിയിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് ടോഷും ചന്ദ്രയും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നുണക്കഥകള്‍ക്ക് മറുപടി നല്‍കുകയാണ് താരദമ്ബതികള്‍.
താന്‍ വിവാഹം കഴിച്ച് അമേരിക്കയിലായിരുന്നു, ഡിവോഴ്സ് കഴിഞ്ഞു എന്നൊക്കെ നുണക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിവാഹം കഴിഞ്ഞതോടെ ഇത്തരം കഥകള്‍ വീണ്ടും തലപൊക്കി. പക്ഷേ, ഞങ്ങള്‍ക്കിതെല്ലാം തമാശയാണെന്ന് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലിന്റെ വീഡിയോയുടെ താഴെ ‘ചേട്ടാ ആദ്യ ഭാര്യ എവിടെ’ എന്നായിരുന്നു കമന്റ് വന്നതെന്ന് ടോഷ് പറയുന്നു.’ ഞങ്ങളുടെ രണ്ടാളുടെയും ഒന്നാം വിവാഹമാണെന്ന് എത്രവട്ടം പറഞ്ഞാലും നെഗറ്റീവ് മാത്രം തേടിപ്പോകുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. ഞങ്ങളെ ഇതൊന്നും ബാധിച്ചിട്ടേയില്ല. ദൈവാനുഗ്രഹം പോലെ വന്നെത്തിയ സന്തോഷവും സ്നേഹവും ആഘോഷിക്കുകയാണ് ഞങ്ങള്‍’- താരം പറയുന്നു. വിവാഹ ശേഷം ഒന്നും മാറിയതായി തോന്നുന്നില്ല. ഇടയ്ക്കിടെ ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കും, ‘നോക്കൂ, നിന്റെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായി!’, പക്ഷെ ഇപ്പോൾ ജീവിതം കൂടുതൽ രസകരമായി മാറി. ഒരൊറ്റ കുട്ടിയായിരുന്ന എനിക്ക് ജീവിതത്തിൽ ഒന്നും പങ്കുവെക്കാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോൾ, എനിക്ക് എല്ലാം പങ്കിടാൻ ഒരാളുണ്ടെന്ന് തോന്നുന്നു, അതൊരു പുതുമയാണ്. മറുവശത്ത്, എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും അദ്ദേഹം നികത്തി. ഒരു നല്ല സുഹൃത്ത്, കരുതലുള്ള പങ്കാളി, തൊഴിൽ ഉപദേഷ്ടാവ്, പിന്നെ എന്തൊക്കെയാണ്,” ചന്ദ്ര പറഞ്ഞു. തനിക്കൊപ്പം ഒരാളെ ലഭിച്ചു എന്നതൊഴിച്ചാൽ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ടോഷും പറയുന്നു. ‘ഞാൻ അൽപ്പം മടിയനാണ്, എന്തും ചെയ്യാൻ എനിക്ക് എപ്പോഴും ആരുടെയെങ്കിലും തള്ള് ആവശ്യമാണ്. ചന്തു ഇപ്പോൾ ആ വേഷം ഏറ്റെടുത്തുകഴിഞ്ഞു. എന്റെ പരിധികൾ മറികടക്കാൻ അവൾ എന്നെ സഹായിക്കുന്നു, ജീവിതത്തിൽ ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം ഞാൻ ആസ്വദിക്കുന്നുണ്ട്. കൂടാതെ, എന്റെ കുടുംബം വലുതായി. എന്റെ മമ്മയും പപ്പയും കൂടാതെ എനിക്ക് ഇപ്പോൾ ഒരു അപ്പയും അമ്മയും കൂടി ഉണ്ട്.- ടോഷ് പറഞ്ഞു. വിവാഹത്തിന് ശേഷം സംഭവിച്ച ഏറ്റവും നല്ല കാര്യം ഞങ്ങളുടെ ജോലി ഒരുമിച്ചായി എന്നതാണ്. അത് ശരിക്കും ഒരു അനുഗ്രഹമാണ്. സെറ്റിൽ, അദ്ദേഹം ഏറ്റവും മികച്ച കലാകാരനാണ്. ഒരു രംഗം മികച്ചതാക്കാനുള്ള നിർദ്ദേശങ്ങളും അദ്ദേഹം എനിക്ക് തരും. എത്ര ദമ്പതികൾ ഇങ്ങനെ അനുഗ്രഹിക്കപ്പെടുമെന്ന് എനിക്കറിയില്ല-ചന്ദ്ര കൂട്ടിച്ചേർത്തു.
Celebrity
സീരിയലുകളിലൂടെ തിളങ്ങി നിന്ന നടി മായ മൗഷ്മി; എന്നാൽ താരം പെട്ടന്ന് സീരിയൽ ലോകത്ത് നിന്ന് പിന്മാറുകയായിരുന്നു താരം അഭിനയം നിർത്താൻ കാരണം ഇത്; തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മായാ മൗഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലുമെല്ലാം ഒട്ടനവധി വേഷങ്ങൾ ചെയ്ത് വെള്ളിത്തിരയിലും മിനി സ്ക്രീനിലും സജീവമായി നിന്ന കാലത്ത് തന്നെ അഭിനയ ജീവിതം നിർത്തേണ്ടി വന്നു നടി മായാ മൗഷ്മിക്ക്. ഇപ്പോഴിതാ അതിന്റെ കാരണം തുറന്ന് പറയുകയാണ് മായ. ശ്രീകണ്ഠന് നായര്‍ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി തന്റെ മനസ് തുറന്നത്. 2013 ലാണ് മായാ മൗഷ്മി അഭിനയം നിർത്തുന്നത്. അതിന് കാരണം തന്റെ കണ്ണുകൾക്ക് വന്ന അണുബാധയാണെന്ന് താരം പറയുന്നു. ‘ ഇന്ന് കൊവിഡ് വന്നാൽ തൊടാൻ പാടില്ല എന്നൊക്കെ അറിയാം. പക്ഷേ അന്ന് അണുബാധ വന്നാൽ പരസ്പരം തൊടരുത് എന്നൊന്നും അറിയില്ല. എനിക്ക് ആരുടേയോ കയ്യിൽ നിന്നാണ് ഈ അണുബാധ വരുന്നത്. അവർ നൽകിയ ബിസ്കറ്റ് കഴിച്ചിട്ടോ, അല്ലെങ്കിൽ അങ്ങനെയെന്തോ രീതിയിൽ അണുബാധ എനിക്ക് വന്നു. ഇത് ഭയങ്കര പെയിൻഫുൾ ആയിരുന്നു.
കണ്ണിൽ നിന്ന് പേസ്റ്റഅ രൂപത്തിൽ പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവൻ നിറയും. കവിളിലെല്ലാം നീര് വച്ച് വല്ലാത്ത അവസ്ഥയിലായിരുന്നു. വെളിച്ചമോ, ചൂടോ മുഖത്തേക്ക് അടിക്കാൻ പറ്റാത്ത അവസ്ഥ. ഒരു വർഷത്തോളമെടുത്ത് അസുഖം പൂർണമാകാൻ’- മായാ മൗഷ്മി പറയുന്നു. അസുഖ ബാധയ്ക്ക് ശേഷം അച്ഛന്റെ വിയോഗവും തൊട്ടു പിന്നാലെ മകളുടെ ജനനവുമൊക്കെയായി മായാ മൗഷ്മി കുടുംബത്തിന്റെ തിരക്കുകളേക്ക് കടന്നു.സീരിയലുകൾ വഴിയാകുമോ മടങ്ങി വരവ് എന്ന ചോദ്യത്തിന് അങ്ങനെ ആകില്ല. എന്ന ഉത്തരമാണ് മായ നൽകിയത്. ” സീരിയലുകൾ ഉടൻ ഏറ്റെടുക്കാൻ പറ്റില്ല. അവസരങ്ങൾ വരുന്നുണ്ടെങ്കിലും ഇപ്പോൾ, ഞാൻ ഇമ്പോർട്ടൻസ് നൽകുന്നത് മോൾക്കും കുടുംബത്തിനും വേണ്ടിയാണ്. അവൾ കുഞ്ഞല്ലേ.. അവൾ വലുതായ ശേഷം ആലോചിക്കാം. മാത്രമല്ല സീരിയലുകൾ രണ്ടു മൂന്നു വർഷമെങ്കിലും വേണ്ടിവരും. അത് മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തടസ്സവുമാകും. അല്ലാതെ സീരിയലുകളോട് മുഖം തിരിക്കുന്നതല്ല.
നല്ല സിനിമകൾ വരട്ടെ. നല്ല കഥാപത്രങ്ങൾ. സൈഡ് റോളുകൾ അല്ലാത്ത ശക്തമായ ഒരു കഥാപാത്രം ലഭിക്കട്ടെ. അതിനായി ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ റെഡിയാണ്. ഗ്ലാമറസ് ആയതോ, വെറുതെ വന്നു പോകുന്ന ഒരു കഥാപാത്രത്തിനോടോ എനിയ്ക്ക് ഒട്ടും താത്പര്യം ഇല്ല;മികച്ചത് വരട്ടെ”, അഭിനയത്തെ പറ്റി മായ മൗഷ്മി വാചാലയായി. അഭിനയത്തില്‍ നിന്നും വിട്ട് നിന്ന സംയത്ത് മായയെക്കുറിച്ച് നിരവധി ഗോസിപ്പുകളാണ് വന്നത്. താരത്തിന് എന്തോ മാരകരോഗമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയും ഫോണും ഒന്നും ഉപയോഗിക്കാത്ത ആളാണ് മായ. പുറത്ത് പോകുമ്പോള്‍ മാത്രം ഭര്‍ത്താവിന്റെ പഴയ ഫോണെടുക്കാറാണ് പതിവ്. സോഷ്യല്‍ മീഡിയയിലൂടെ തുടരുന്ന സൗഹൃദം വേണമെന്ന് താരത്തിന് തോന്നിയിട്ടില്ല.ആ സമയം അടുത്തുള്ള സുഹൃത്തുക്കളോട് ഇടപഴകാമല്ലോ എന്നാണ് മായ പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ നിന്നും മാറിനിന്ന സമയത്താണ് ആരൊക്കെയാണ് തന്റെ അടുത്ത സുഹൃത്തുക്കള്‍ എന്ന് അറിയാന്‍ കഴിഞ്ഞതെന്ന് താരം പറയുന്നു.”
News
“താത്താക്ക് കുട്ടികളായില്ലേ, ന്നിട്ടാണൊ അയ്യേ”,40-ാം വയസ്സില്‍ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കേട്ട പരിഹാസത്തെക്കുറിച്ചും ഉമ്മ അനുഭവിച്ച വേദനയെക്കുറിച്ചും ഹൃദയം തൊടുന്ന വാക്കുകൾ..!!

നാല്പ്പതിനോടടുത്ത് പ്രായമുള്ള തന്റെ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കേള്‍ക്കേണ്ടി വന്ന പരിഹാസത്തെക്കുറിച്ചുള്ള മകളുടെ ഫേസ്ബുക്ക് കുറിപ്പ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. മാഷേ അറിഞ്ഞോ “ഇവളെ ഉമ്മ പ്രെഗ്നന്റ്”ണെന്ന് . കോളേജ്ന്റെ മേലെന്നിന്നും താഴേക്കു ഒരു മാഷ് മറ്റൊരു മാഷോട് വിളിച്ച് പറയുന്നത് കേട്ടു ഫ്രണ്ട്സ് മൊത്തം എന്നെ ന്നോക്കി ചിരിച്ചു, “അല്ലങ്കിലും യീ വയസാം കാലത്ത് ഇതെന്തിന്റെ കേടാ അന്റെ പേരെന്റ്സ്ന്……..അന്റെ താത്താക്ക് കുട്ടികളായില്ലേ.ന്നിട്ടാണൊ…. അയ്യേ”,.(ഫ്രെണ്ട്സ് കളിയാക്കി പറഞ്ഞു )….ഇടക്കൊക്കെ ഫ്രണ്ട്സ് പറയുന്നതിലും കാര്യം ഉണ്ടെന്ന് എനിക്കും തോന്നിട്ടുണ്ട്…. ആകെ നാണക്കേടായെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്,അതെന്റെ അറിവില്ലായ്മ.ഒരു കള്ള ചിരിയോടെ “ഉമ്മാനെ ന്നല്ലോണം ന്നോക്കണട്ടോന്ന്” ഉപ്പ ഗൾഫിൽ പോവുന്ന തൊട്ടുമ്മുനേ എന്നെ അരികിൽ വിളിച്ചു പറഞ്ഞു. ഓ ഇത് ഉപ്പാന്റെ സ്ഥിരം പരിവാടിയാ ഗൾഫിലേക്ക് തിരിച്ചു പോവുമ്പോ എന്നും പറയും ഉമ്മാനെ ന്നോക്കണം, ഉമ്മ പറയുന്നതൊക്കെ അനുസരിക്കണം എന്നൊക്കെ …..
അതുകൊണ്ട് അതൊന്നും ഞാൻ വല്ല്യ കാര്യമായെടുത്തില്ല. കുറച്ചൂസം കഴിഞ്ഞപ്പഴ ഉമ്മാടെ ഭക്ഷണം പറ്റാഴികയും, ഇടക്കിടക്കുള്ള ക്ഷീണവും ശ്രദ്ധിച്ചേ… എന്തോ പന്തികേട് അപ്പഴേ തോന്നി.”ഉമ്മ പ്രെഗ്നന്റാട്ടോ അതുകൊണ്ട് ഉമ്മാനെ ന്നല്ലോണം കെയറെയ്യണ്ണം,കാര്യങ്ങളൊക്കെ കുറച്ച് ബുദ്ധിമുട്ടാ സിസേറിയൻ വേണ്ടി വരും, ഉമ്മാടെ ഗർഭപാത്രത്തിന്റെ ഇടത്തെ അറ്റത്തും താഴെയുമായി രണ്ട് മുഴകൾ കാണുന്നുണ്ട്, പിന്നെ ഉമ്മാക്ക് നാല്പതോടടുത്തു….അത്കൊണ്ട് എല്ലാം കൊണ്ടും ഉമ്മാനെ ന്നല്ലോണം ശ്രദ്ധിക്കണം.. റസ്റ്റ്അത്യാവശ്യമാ ഭാരപെട്ട ജോലിയൊന്നും ചെയ്യിപ്പിക്കരുത് “.ഡോക്ടർ നിസ്സാരമായി പറഞ്ഞുതീർത്ത കാര്യങ്ങൾ കേട്ട് തരിച്ചിരുന്ന് പോയി ഞാൻ.. ഉമ്മയായിരുന്നു എല്ലാം കൈകാര്യം ചെയ്തിരുന്നെ .ന്നാളെ അതെല്ലാം ഞാൻ ചെയ്തു തുടങ്ങണം വീട്ടു ജോലി, അനിയത്തിയെ സ്കൂളിൽ വിടുക, സാധനം വാങ്ങിക്കുക്ക, കോളേജിൽ പോവുന്നതിന്റെ മുന്നേ ഉമ്മാകുള്ള ഭക്ഷണം, അങ്ങനെ കുറേ ചോദ്യചിഹ്നങ്ങളുണ്ടായിരുന്നു മനസ്സിൽ… എന്നേ കൊണ്ട് എങ്ങനെ ഇതെല്ലാം.
ആദ്യം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നെങ്കിലും, പതുകെ പതുക്കെ എല്ലാ കൈകാര്യം ചെയ്തു തുടങ്ങി. എന്നാലും ശെരിക്കും പഠിച്ചു ഞാൻ ഉമ്മാടെ ജോലിഭാരം എത്രത്തോളം മായിരുന്നെന്ന്. പലപ്പോഴും ഇങ്ങള്ക്കിവിടെ എന്ത് പണിയാ ഉള്ളേന്ന് ” ഞാൻ ഉമ്മാനോട് ചോദിച്ചിരുന്നു.(ഹോ !ഇപ്പഴല്ലേ മനസിലായെ എന്താ ഉമ്മാക്ക് ഉണ്ടായിരുന്നതെന്ന്, ). ഇടക്ക് ഗൾഫിന്ന് വിളിക്കുന്ന താത്താനോട് പറയും” എന്നെ ഒറ്റക്ക് കഷ്ടപെടുത്താതെ നിനക്ക് ഒന്ന് ഇങ്ങോട്ട് വന്നൂടെന്ന് “…..അത് കേൾക്കുമ്പോ ഉമ്മാടെ മനസ്സ് വേദനിച്ചുകാണും. ഞങ്ങൾ മൂന്ന് പെൺകുട്ടികളാ ഉപ്പ ഗൾഫിലും അത്കൊണ്ട്തന്നെ വീട്ടിലെ മൊത്തം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതായിവന്നു.ഞാൻ വെക്കുന്ന ചോറും കറിയും കഴിച്ചയുടനെ ശർദ്ധിക്കുന്ന ഉമ്മാനോട് എനിക്ക് പലപ്പോഴും നീരസം തോന്നീട്ടുണ്ട് . സന്തോഷത്തോടെ എന്തേലും ഉണ്ടാക്കി മുന്നിൽ വെച്ചാൽ “നീ ഇത് എടുതൊണ്ടോയെ…. ഇതിന്റെ വാസന എനിക്ക് സഹിക്കാൻ പറ്റുന്നില്ല” എന്നൊക്കെ പറയുമ്പോ ഇത് എല്ലാ ഗർഭിണികൾക്കും ഉണ്ടാവുന്ന പ്രശ്നമാണെന്ന് മനസിലാക്കാനുള്ള അറിവ് അന്നില്ലായിരുന്നു.
അതുകൊണ്ട് ഇടക്കൊക്കെ ഉമ്മാനോട് വല്ല്യ ദേഷ്യം കാണിക്കും.ഒമ്പത് മാസമുമ്മാനെ അനങ്ങാതെ കിടത്തിപരിചരിച്ചെങ്കിലും ഉമ്മാന്റെ കുറ്റപെടുത്തലുകളിൽ എനിക്ക് വല്ല്യ സങ്കടം ഉണ്ടായിരുന്നു.പ്രസവത്തോടടുത്ത് ഉപ്പ വന്നപ്പോ എന്റെ പരാതി പെട്ടി ഞാൻ തുറന്നു….. “ഗർഭിണികൾക്ക് ഇച്ചിരി ദേഷ്യവും പറ്റായികയുമൊക്കെ കാണു”മെന്ന് ഉപ്പ പറഞ്ഞപോഴാ എനിക്ക് സമാധാനമായേ.ഒമ്പത് മാസമുമ്മാനെ അനങ്ങാതെ കിടത്തിപരിചരിച്ചെങ്കിലും ഉമ്മാന്റെ കുറ്റപെടുത്തലുകളിൽ എനിക്ക് വല്ല്യ സങ്കടം ഉണ്ടായിരുന്നു……. പ്രസവത്തോടടുത്ത് ഉപ്പ വന്നപ്പോ എന്റെ പരാതി പെട്ടി ഞാൻ തുറന്നു….. “ഗർഭിണികൾക്ക് ഇച്ചിരി ദേഷ്യവും പറ്റായികയുമൊക്കെ കാണു”മെന്ന് ഉപ്പ പറഞ്ഞപോഴാ എനിക്ക് സമാധാനമായേ.ഡോക്ടർപറഞ്ഞയാഡേറ്റ് അടുത്തു.ഉമ്മാക്ക് പ്രയാസംകൂടി കൂടി വന്നു.പ്രസവവാർഡിലേക്ക് ഉമ്മാനെ കയറ്റിയപ്പൊ ഉപ്പ പറഞ്ഞു “ഓൾക്ക് ഓപറേഷൻ ഒന്നും വേണ്ടിവരില്ല ഡോക്ടറെ. ആദ്യം നിങ്ങളൊന്ന് ന്നോക്കീ എന്നിട്ട് ഓപറേഷൻ ചെയ്യാം.അതിന് ഒരു മിറാക്കിൾ സംഭവിക്കണ്ണം കാക്ക… ..
കാരണം ഇങ്ങളെ ഭാര്യന്റെ വയറ്റിൽ കുട്ടിമാത്രല്ല രണ്ട് മുഴക്കളുണ്ട് കൂടെ അറിയാലോ “ഡോക്ടർ അതും പറഞ്ഞു പ്രസവവാർഡിലേക്ക് പോയി.സുലൈഖയോടൊപ്പമുളള സ്ത്രീകൾ ആരേലുമുണ്ടോ? അകത്തുന്നിന്നും ചോദിക്കുന്നത് കേട്ടു. അർദ്ധരാത്രിയായോണ്ട് കൂടെ നിന്ന അമ്മായിയും മൂത്തമ്മയും ഉറങ്ങാൻപോയിരുന്നു. രണ്ടും കല്‍പ്പിച്ച് ഞാൻ പ്രസവവാർഡിലേക്ക് കയറി.കൃഷ്ണനേയും , ഗുരുവായൂരപ്പനേയും , കർത്താവിനേയും,അല്ലാഹ് നേയും … .. ഉറക്കെ ഉറക്കെ അലറി വിളിക്കുന്നുണ്ടായിരുന്നു ഓരോ കർട്ടന്റെ അകത്തുനിന്നും,യീ നിലവിളിക്കൾ കേട്ട് തല കറങ്ങുന്ന പോലെ തോന്നിപോയി. ഞാൻ പതുക്കെ ഉമ്മാടെ അടുത്ത് ചെന്നു “എന്തിനാ ഉമ്മാ ഇങ്ങള് വിളിച്ചേ””എനിക്ക് ന്നല്ലോണം വേദനിക്കുന്നുണ്ട് ഞാൻ മരിക്കോ… ആവോ.!! ന്റെ മോളേ, ഇജ്ജ് ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്ക്”.അതും പറഞ്ഞു ഉമ്മ കരയാൻ തുടങ്ങി.സുലൈഖ മോളെ കണ്ടില്ലേ സമാധാനമായില്ലേ,ഇനി മോള് പൊക്കോ,ഡോക്ടർ പറഞ്ഞു. ഉമ്മാന്റെ നിറഞ്ഞ കണ്ണുകൾ എന്നേ വല്ലാണ്ട് വേദനിപ്പിച്ചു.
അപ്പോഴാ ഉമ്മാടെ അടുത്ത് കിടക്കുന്ന ഒരു സ്ത്രീയെ ശ്രദ്ധിച്ചേ വല്ലാതെ വേദനിക്കുന്നുണ്ട് അവർക്ക് .അവരുടെ കഴുത്തിലെഞരമ്പുക്കൾ കരയുമ്പോൾ പൊങ്ങിവന്നു, കൈകൾ ഞെരിക്കുന്നു, പല്ലുകൾ കടിച്ചു പൊട്ടിക്കുന്നു .ആ സ്ത്രീമരിക്കാൻ പോവാണെന്ന് തോന്നി പോയിഎനിക്ക്.ന്റെദേവി…….ന്ന് വിളിച്ച് അലറി കരയാണവർ ഡോക്ടർ “നന്നായി പുഷ്ചെയൂ കുട്ടീ “ന്ന് അവരോടു പറയുന്നതു കേട്ടു. അതിനിടക്ക് രക്തത്തിൽ കുളിച്ച ഒരു കുഞ്ഞ്ന് ഞാൻ ന്നോക്കി നിൽക്കേയവർ ജന്മംനൽകി. ആദ്യമായിട്ടാ പ്രസവം നേരിട്ട് കണ്ടത് ഞാൻ വല്ലാണ്ട് ഭയന്നുപോയി.ഞാൻ അന്ധാളിച്ചു നിക്കുന്നത് ശ്രദ്ധയിൽ പെട്ട ഡോക്ടർ എന്നെ അവിടെന്ന് പുറത്ത് കൊണ്ടോവാൻ അവിടെ നിൽക്കുന്നവരോട് പറഞ്ഞു…. ഞാനാക്കെ മരവിച്ചിരുന്നു…അല്ലാഹ് ഇത്രയും പ്രയാസപെട്ടാണൊ എന്റെ ഉമ്മ പ്രസവിച്ചേ…..ഞാൻ എന്ത് ചെയ്തു കൊടുത്താലും അതികമല്ലാന്നും, ഉമ്മ എന്ത് പറഞ്ഞാലും സഹിക്കാവുന്നതും പൊറുക്കാവുന്നതുമൊള്ളൂന്നും എന്നേ പഠിപ്പിക്കാൻ അള്ളാഹു നേരിട്ട് കാണിച്ചു തന്ന നിമിഷങ്ങളാണെന്ന് തോന്നി.
”ഉമ്മ പ്രസവിച്ചുട്ടോ ആൺകുട്ടിയാ,… നിന്നെയാ ഉമ്മ പ്രസവം കഴിഞ്ഞ ഉടനെ തിരക്കിയെ വേഗം ഉമ്മാടെഅടുത്തേക്ക് ചെല്ല്. ആ…….പിന്നേയ്യ് മോള് ആള്ഉഷാറാട്ടാ….. ഉമ്മാനെ ഇത്രയും കെയറെയിതതോണ്ടാ ഓപറേഷൻ ഇല്ലാതായെ.”എന്ന് ഡോക്ടർ പറഞ്ഞപ്പോ. എനിക്ക് വല്ലാത്ത അഭിമാനം തോന്നി.ഞാൻ വേഗം ഉമ്മാന്റെ അടുത്തേക്ക് ഓടി ചെന്നു “ഇമ്മാന്റെ കുട്ടിണ്ടായോണ്ടാ ഇമ്മാക്ക് ഒരാൺകുട്ടിനെകിട്ടിയേ”ന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു.എന്നിട്ട് കുറേ ഉമ്മയും തന്നു ! എന്റെ ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച വേറെ നിമിഷങ്ങൾ ഉണ്ടായിട്ടില്ല.എന്റെ ഉമ്മ എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സന്തോഷനിമിഷങ്ങൾ mother’s day യിൽ പങ്കുവെക്കുന്നു!!(ഒരിക്കലെങ്കിലും നമ്മുടെ ഉമ്മാടെ പ്രസവനോവ് നേരിട്ടു കണ്ടാൽ…. ഒരു വൃദ്ധസദനത്തിലും ഒരമ്മയും കാണില്ല ).
Celebrity
വിജയ്ബാബു മോശക്കാരനാണെന്ന് അറിഞ്ഞിട്ടും 19 തവണ എന്തിന് അയാളുടെ കൂടെ ആ നടി പോയി; സത്യസന്ധമാണെന്ന് തോന്നുന്നില്ല; അതിജീവിതയെ വിമര്‍ശിച്ച് മല്ലിക സുകുമാരന്‍..!

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് വീണ്ടും രാജി. സമിതി അധ്യക്ഷയായ ശ്വേതാ മേനോനും സമിതി അംഗമായ കുക്കു പരമേശ്വരനുമാണ് സമിതിയിൽ നിന്ന് രാജി വെച്ചത്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നുമാണ് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചത്. ലൈം.ഗി.ക പീ.ഡ.ന പരാതിയില്‍ വിജയ് ബാബുവിനെതിരെ നടി നൽകിയ പരാതിയിൽ താരസംഘടനയായ അമ്മ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് രാജി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. ന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാൽ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേയ്ക്ക് പോകുന്നതെന്നും മല്ലിക ചോദിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പാരമർശം.
നിരവധി തവണ പീ.ഡി.പ്പി.ച്ചു.വെ.ന്നാ.ണ് ആ പെൺകുട്ടി പറയുന്നത്. അയാൾ മോശമാണെങ്കിൽ എന്തിന് വീണ്ടും അയാളുടെ അടുത്തേയ്ക്ക് പോയി. ഒരു ദുരനുഭവം ഉണ്ടായാൽ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ല. അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തിൽ വന്ന് പീ.ഡി.പ്പി.ച്ചു.വെ.ന്ന് മറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ആർക്കെതിരെയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കിൽ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും മല്ലിക പറഞ്ഞു. നടിയെ ആക്രമിച്ച കേസിലും താരം പ്രതികരിച്ചു. പൂർണ്ണമായും അതിജീവതയ്ക്കൊപ്പമാണെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നതിൽ സംശയമില്ല. ജോലി ചെയ്യാൻ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിന്റെ എല്ലാ വശങ്ങളും തനിക്കറിയാമെന്നും പ്രതികളെ വെറുതെ വിട്ടാൽ ഈശ്വരൻ പോലും മാപ്പ് കൊടുക്കില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ താന്‍ പൂര്‍ണമായും അതിജീവിതക്കൊപ്പമാണെന്നും മല്ലിക വ്യക്തമാക്കി.
തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും, നീതി ലഭിക്കാന്‍ ഇത്ര വൈകുന്നത് എന്തു കൊണ്ടാണെന്നതില്‍ അത്ഭുതമുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.‘തെറ്റ് സംഭവിച്ചു എന്നത് എല്ലാവര്ക്കും അറിയാം. പീ.ഡ.ന.ത്തി.ന്റെ കഥ പറയാന്‍ വന്ന കുട്ടിയല്ല ആ കുട്ടി. അവളുടെ ജോലിക്ക് വരികയായിരുന്നു. ഡബ്ബിംഗിന് വരുമ്പോള്‍ കാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി നടന്ന അതിഭീകര സംഭവം. ഇതൊക്കെ ചെയ്യുന്നവരുടെ അച്ഛനമ്മമാര്‍ പറഞ്ഞ് കൊടുക്കേണ്ടേ നിങ്ങളെ വെച്ച് മുതലെടുക്കുകയാണ് എന്ന്. എന്തുകൊണ്ടാണ് ഇതിനൊക്കെ തക്കതായ ശിക്ഷ ലഭിക്കാത്തത്. അതിലൊന്നും താമസം വരുത്തരുത്. ഗള്‍ഫ് നാടുകളിലൊക്കെ പരസ്യമായി പിറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല. അങ്ങനെ പേടിപ്പിക്കുന്ന ശിക്ഷ കിട്ടിയില്ലെങ്കില്‍ ഇത് കൂടിക്കൊണ്ടിരിക്കും. കേസിലെ പ്രതികളെ ന്യായീകരിക്കാന്‍ നടക്കുന്നവരുടെ സ്വന്തം ഭാര്യയ്ക്കോ പെങ്ങള്‍ക്കോ ഇങ്ങനെ സംഭവിക്കുമ്പോള്‍ അവരുടെ തനിനിറം കാണാം.
ഈ അതിജീവിത എന്ന കുട്ടിയോട് ഒരു അമ്മയ്ക്ക് ഉള്ളത് പോലെയുള്ള വാത്സല്യമോ സങ്കടമോ ഒക്കെയുണ്ട്. അത് പറയാന്‍ ഒരു മടിയും ഇല്ല. ആര് ചെയ്തു എന്നതല്ല. ആര് ചെയ്താലും എപ്പോള്‍ ചെയ്താലും നൂറ് ശതമാനം ശിക്ഷാര്‍ഹമാണ്’, മല്ലിക സുകുമാരൻ പറഞ്ഞു. അതേസമയം പുതുമുഖ നടിയെ പീ.ഡി.പ്പി.ച്ച കേസില്‍ ഇതുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ വിദേശത്ത് ഒളിവില്‍ തന്നെയാണ്. ഒളിസങ്കേതം ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity11 months ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!